TRENDING THIS WEEK
..യുഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങക്കെതിരെ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയ പ്രവർത്തകർ കളക്ട്രേറ്റിന്റെ ഗേറ്റിലേക്ക് ഓടിക്കയറാൻ ശ്രമിക്കുമ്പോൾ ഇടയിൽ പെട്ടുപോയ യാത്രക്കാരി
കേപ്പ് - ഐ. എച്ച്. ആർ. ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ചു വീഴുന്ന പ്രവർത്തക. (2) പെൺകുട്ടിയെ സമരക്കാർ രക്ഷിക്കാൻ ശ്രമിക്കുന്നു. (3) സഹപ്രവർത്തകരുടെ കൈപ്പിടിച്ചു എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ജലപീരങ്കി പൊലീസ് പ്രയോഗിച്ചപ്പോൾ
കേപ്പ് - ഐ. എച്ച്. ആർ. ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
കേപ്പ് - ഐ. എച്ച്. ആർ. ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പെൺകുട്ടികൾഉൾപ്പടെയുള്ള പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ. വനിതാ പോലീസിന്റെ അഭാവത്തിൽ പുരുഷ പോലീസുകാർ മർദിച്ചെന്നാരോപിച്ച് പ്രവർത്തകർ പിന്നീട് പ്രതിഷേധിച്ചിരുന്നു.
പെട്ട് പോയി... യുഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങക്കെതിരെ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയ പ്രവർത്തകർ കളക്ട്രേറ്റിന്റെ ഗേറ്റിലേക്ക് ഓടിക്കയറാൻ ശ്രമിക്കുമ്പോൾ ഇടയിൽ പെട്ടുപോയ യാത്രക്കാരി.
കേപ്പ് - ഐ .എച്ച്.ആർ .ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് .എഫ് .ഐ യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന കെ .എം ചന്ദ്രശേഖറും ,ടി .പി ശ്രീനിവാസനും എഡിറ്റ് ചെയ്ത " ദി കേരള ക്ലബ് " പുസ്തകപ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി വി .ഡി സതീശൻ വേദിയിൽ. കെ .എം ചന്ദ്രശേഖർ സമീപം
കേപ്പ് - ഐ .എച്ച്.ആർ .ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് .എഫ് .ഐ യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥിയുടെ ഷർട്ടിൽ പിടിച്ച് വലിക്കുന്ന പൊലീസ് സേനാംഗം
അടാട്ട് പഞ്ചായത്ത് നടപ്പിലാക്കിയ തെരുവ് നായ രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി നായ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് സ്വന്ത മാക്കിയ രണ്ട് വയസുള്ള പട്ടിക്കുട്ടിയെ ജാനു എന്ന് പേരിട്ട് റാപ്പർ വേടൻ ഓമനിക്കുന്നു അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽ അക്കര,അഡ്വ.ഷാജി കോടങ്കണ്ടത്ത് എന്നിവർ സമീപം
കുഞ്ഞമ്മ പൊലീസിന്റെ കരുതൽ..... തണ്ണിത്തോട് ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് സാധനങ്ങൾ വാങ്ങാനെത്തിയതാണ് അനില അനിൽ (മുന്നിൽ കറുത്ത ചുരുദാർ). മകൻ നാല് മാസം പ്രായമുള്ള അക്ഷിതിനെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലേക്ക് മടങ്ങാൻ നേരം സമീപത്തെ സെൻ്റ് ബനിഡിക്കസ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമായ അനുജത്തി അമന്യയെയും കൂട്ടി. അമന്യയെ കണ്ടപ്പോൾ അക്ഷിത് അവളുടെ തോളിലേക്ക് കയറി.