സ്ത്രീപക്ഷ രാഷ്ട്രീയത്തിലെ ആദ്യപഥിക
സഖാവ് ഗൗരിഅമ്മ വിടപറയുമ്പോൾ സംഭവിക്കുന്നത് ഒരു യുഗാന്ത്യമാണ്. അടങ്ങാത്ത ആവേശത്തോടെ മാത്രം ഓർക്കാൻ കഴിയുന്നതാണ് അലയൊടുങ്ങാത്ത ആ ഓർമ്മകൾ. ആലപ്പുഴയിലെ ഐതിഹാസികമായ തൊഴിലാളിവർഗ മുന്നേറ്റത്തിനും, പുന്നപ്ര വയലാർ സമരങ്ങൾക്കും പിന്നാലെ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്താണ് സഖാവ് ഗൗരിയമ്മ അഭിഭാഷക, ജഡ്ജി തുടങ്ങിയവയ്ക്കുള്ള അവസരങ്ങൾ ഉപേക്ഷിച്ച് പാർട്ടിയുടെ പ്രവർത്തകയായിത്തീരുന്നത്.
May 12, 2021